ml.news
46

ഫ്രാൻസിസ് മാർപാപ്പയുടെ ഒത്താശക്കാരൻ പാദരക്ഷാ ചുംബനത്തെ പിന്തുണയ്ക്കുന്നു

ഫ്രാൻസിസ് മാർപാപ്പയുടെ ഒത്താശക്കാരൻ VaticanNews.va-ൻ്റെ എഡിറ്റർ ഇൻ ചീഫ് (ഏപ്രിൽ 12) ആന്ദ്രേയ തോർന്നിയെല്ലി തൻ്റെ യജമാനൻ്റെ പാദരക്ഷാ ചുംബനം “ഹൃദയസ്പർശമെന്ന്“ വിശേഷിപ്പിച്ചു.

1975 ഡിസംബറിൽ ഗ്രീക്ക് ഓർത്തോഡോക്സ് മെട്രൊപ്പൊളിറ്റൻ മെലിറ്റൺ ഓഫ് ചാൽസിദോൻ്റെ പാദങ്ങൾ പോൾ ആറാമൻ ചുംബിച്ച സംഭവമുപയോഗിച്ച് ഇത് വെള്ളപൂശാൻ തോർന്നിയെല്ലി ശ്രമിക്കുന്നു.

യേശു തൻ്റെ ശിക്ഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിനോടാണ് അഴിമതി നിറഞ്ഞ രാഷ്ട്രീയക്കാരുടെ പാദങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ ചുംബിച്ചതിനെ തോർന്നിയെല്ലി താരതമ്യപ്പെടുത്തുന്നത്.

എന്നിരുന്നാലും, ഹേറോദേസിനെ “കുറുക്കനെന്ന്“ (ലൂക്ക 13) വിശേഷിപ്പിച്ച ക്രിസ്തു അദ്ദേഹത്തോട് സംസാരിക്കാൻ വിസ്സമതിച്ചു (ലൂക്ക 23). പൊന്തിയൂസ് പിലാത്തോസ് ചോദിച്ച് ചോദ്യങ്ങൾക്ക് അവിടുന്ന് ഉത്തരം നൽകിയില്ല. മറിച്ച്, തന്നെത്തന്നെ രാജാവായി വാഴ്ത്തി (യോഹന്നാൻ 18).

#newsWorpkxlaxe