ഓസ്‌ട്രേലിയൻ ആർച്ചുബിഷപ്പ് രാജിവെച്ചു - വ്യാജ ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകിയിട്ടും
1970-കളിലെ സ്വവർഗ്ഗലൈംഗിക പീഡനങ്ങൾ - നടത്തിയതിനല്ല - ഒളിച്ചുവെച്ചതിന് കുറ്റക്കാരനാക്കപ്പെട്ട അഡെലെയ്‌ഡ് ആർച്ചുബിഷപ്പ് ഫിലിപ്പ് വിൽസന്റെ രാജി ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു.
"വാക്കിനെതിരെ വാക്കിന്റെ അടിസ്ഥാനത്തിലാണ് വിവാദപരമായ ശിക്ഷാവിധി. വിൽസന്റെ കുറ്റാരോപകർ, അദ്ദേഹത്തിന് സംസാരിക്കാൻ അനുവാദമില്ലാത്ത, കുമ്പസാരത്തിന്റെ സമയത്തുള്ള സംഭാഷണങ്ങൾ പോലും പരാമർശിക്കുകയുണ്ടായി.
അന്യായമായ ശിക്ഷാവിധിക്കെതിരെ അപ്പീൽ ചെയ്ത അദ്ദേഹം ജൂലൈ മാസത്തിന്റെ ആദ്യവാരം, അപ്പീൽ നടന്നുകൊണ്ടിരിക്കെ, താൻ രാജിവെക്കില്ലെന്ന്n പറഞ്ഞിരുന്നു.
എന്നാലിപ്പോൾ, തന്റെ വൈദികർക്കുള്ള കത്തിൽ, "സമീപകാലത്തെ എന്റെ [വ്യാജമായ] ശിക്ഷാവിധി സമൂഹത്തിനകത്ത് ഉളവാക്കിയിട്ടുള്ള വർദ്ധിച്ചുകൊണ്ടരിക്കുന്ന വേദനയുടെ അളവിനെക്കുറിച്ച് ഞാൻ കൂടുതലായി ആശങ്കപ്പെടുന്നു" എന്ന് അദ്ദേഹം പരാമർശിക്കുന്നു.
തന്റെ രാജി "ആവശ്യപ്പെട്ടതുകൊണ്ടല്ലെന്ന്" അദ്ദേഹം വ്യക്തമാക്കി.
#newsFdtvlevfag
"വാക്കിനെതിരെ വാക്കിന്റെ അടിസ്ഥാനത്തിലാണ് വിവാദപരമായ ശിക്ഷാവിധി. വിൽസന്റെ കുറ്റാരോപകർ, അദ്ദേഹത്തിന് സംസാരിക്കാൻ അനുവാദമില്ലാത്ത, കുമ്പസാരത്തിന്റെ സമയത്തുള്ള സംഭാഷണങ്ങൾ പോലും പരാമർശിക്കുകയുണ്ടായി.
അന്യായമായ ശിക്ഷാവിധിക്കെതിരെ അപ്പീൽ ചെയ്ത അദ്ദേഹം ജൂലൈ മാസത്തിന്റെ ആദ്യവാരം, അപ്പീൽ നടന്നുകൊണ്ടിരിക്കെ, താൻ രാജിവെക്കില്ലെന്ന്n പറഞ്ഞിരുന്നു.
എന്നാലിപ്പോൾ, തന്റെ വൈദികർക്കുള്ള കത്തിൽ, "സമീപകാലത്തെ എന്റെ [വ്യാജമായ] ശിക്ഷാവിധി സമൂഹത്തിനകത്ത് ഉളവാക്കിയിട്ടുള്ള വർദ്ധിച്ചുകൊണ്ടരിക്കുന്ന വേദനയുടെ അളവിനെക്കുറിച്ച് ഞാൻ കൂടുതലായി ആശങ്കപ്പെടുന്നു" എന്ന് അദ്ദേഹം പരാമർശിക്കുന്നു.
തന്റെ രാജി "ആവശ്യപ്പെട്ടതുകൊണ്ടല്ലെന്ന്" അദ്ദേഹം വ്യക്തമാക്കി.
#newsFdtvlevfag