വത്തിക്കാൻ വീണ്ടും കള്ളം പറയുന്നു, വിനാശകരമായ ഫോട്ടോകൾ ഉണ്ടെങ്കിലും “ഒന്നും“ അറിയല്ല
2017 ഡിസംബറിൽ വത്തിക്കാൻ ചുമതലയേൽക്കുന്നതിന് മുൻപ് ഒറാൻ ബിഷപ്പ് ഗുസ്താവൊ സഞ്ചെത്തയുടെ ദുർനടപ്പിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നെന്ന് വത്തിക്കാൻ വക്താവ് അലസാന്ദ്രോ ജിസോത്തി, ജനുവരി 22-ന്, “ഉറപ്പിച്ച് ആവർത്തിച്ചു“.
2015-ലും 2017-ലും സഞ്ചെത്തയെക്കുറിച്ച്, നഗ്ന സെൽഫികൾ ഉൾപ്പടെയുള്ള, രേഖകളും മറ്റും വത്തിക്കാന് അയച്ചുവെന്ന് സഞ്ചെത്തയുടെ മുൻ വികാരി ജനറൽ ഫാ. ഹുവാൻ ഹോസെ മൻസാനോ ഊന്നിപ്പറയുമ്പോൾ, ജിസോത്തിയുടെ വാദങ്ങളെ അവ എതിർക്കുന്നു.
ഇത്രയും ഗൗരവമായ തെളിവുകൾ ഉണ്ടെന്നിരിക്കലും, വത്തിക്കാൻ ഇതിനെക്കുറിച്ച് അടുത്തകാലത്താണ് അറിയുന്നതെന്ന തൻ്റെ ജനുവരി 4-ലെ വാദത്തിൽ ജിസോത്തി ഉറച്ചു നിൽക്കുകയാണ്.
#newsOfuyqvqakt
2015-ലും 2017-ലും സഞ്ചെത്തയെക്കുറിച്ച്, നഗ്ന സെൽഫികൾ ഉൾപ്പടെയുള്ള, രേഖകളും മറ്റും വത്തിക്കാന് അയച്ചുവെന്ന് സഞ്ചെത്തയുടെ മുൻ വികാരി ജനറൽ ഫാ. ഹുവാൻ ഹോസെ മൻസാനോ ഊന്നിപ്പറയുമ്പോൾ, ജിസോത്തിയുടെ വാദങ്ങളെ അവ എതിർക്കുന്നു.
ഇത്രയും ഗൗരവമായ തെളിവുകൾ ഉണ്ടെന്നിരിക്കലും, വത്തിക്കാൻ ഇതിനെക്കുറിച്ച് അടുത്തകാലത്താണ് അറിയുന്നതെന്ന തൻ്റെ ജനുവരി 4-ലെ വാദത്തിൽ ജിസോത്തി ഉറച്ചു നിൽക്കുകയാണ്.
#newsOfuyqvqakt